ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള വിവാദങ്ങൾ എന്തിനു വേണ്ടി ആയിരുന്നു? (ഏബ്രഹാം തോമസ്)

ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള വിവാദങ്ങൾ എന്തിനു വേണ്ടി ആയിരുന്നു? (ഏബ്രഹാം തോമസ്)

വിവാദങ്ങൾക്കൊടുവിൽ ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള പ്രദർശനത്തനത്തിനു എത്തിയിരിക്കുകയാണ്. ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നല്കനാവില്ല എന്ന പിടിവാശി സെൻസർ ബോർഡും അതിനു പിന്നാലെ അഡ്വൈസറി ബോർഡും ഉയർത്തുന്നത് നാം പല ദശകങ്ങളായി കണ്ടു വരുന്നതാണ്. ഒരു ചലച്ചിത്രവും പൂർണമായി നിരോധിക്കാനാവില്ല എന്ന വിവേകം പിന് ബുദ്ധിയായി മാറി ചില രംഗങ്ങളും സംഭാഷണങ്ങളും വെട്ടി നീക്കിയാൽ സർട്ടിഫിക്കറ്റ് നൽകാം എന്ന നിലപാട് ബോർഡ് ഇത്തവണയും സ്വീകരിച്ചു. ഫിലിം നിര്മ്മാതാക്കൾക്കും ബോർഡിനും ചില അധിക ചെലവ് വേണ്ടി വന്നു, റിലീസിംഗ് തീയതി മാറ്റി വയ്ക്കാനും മറ്റുമായി. സെൻസർ ബോർഡ് ഒടുവിൽ സർട്ടിഫിക്കറ്റ് നൽകി. പത്രമാസികകളിൽ പേജുകൾ മാറ്റി വച്ച് ഓവർ ടൈമിൽ അച്ചുകൾ നിരത്തിയതും ചാനലുകൾ പല ദിവസങ്ങളിൽ ബ്രേക്കിംഗ്

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നത് ; ഒടുവിൽ ദൃശ്യം 3 ക്ലൈമാക്സ് പൂർത്തിയാക്കിയെന്ന്  ജീത്തു ജോസഫ്

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നത് ; ഒടുവിൽ ദൃശ്യം 3 ക്ലൈമാക്സ് പൂർത്തിയാക്കിയെന്ന് ജീത്തു ജോസഫ്

സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിർമല കോളേജിൽ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ് ALSO RAED: മികച്ച അഭിപ്രായം നേടി വിജയവഴിയിൽ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള” “ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. ഇത്രയും നാളും അതിന്റെ ടെൻഷനിലായിരുന്നു. കാരണം മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, വലതുവശത്തെ കള്ളൻ പടത്തിന്റെ പരിപാടി. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ്കിട്ടി. ഇവിടെ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്”, എന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്.

വിവാദങ്ങളുടെ അകമ്പടിയില്‍ വിജയം കൈവരിക്കാന്‍ ജെ.എസ്.കെ-റിവ്യൂ

വിവാദങ്ങളുടെ അകമ്പടിയില്‍ വിജയം കൈവരിക്കാന്‍ ജെ.എസ്.കെ-റിവ്യൂ

വലിയ വിവാദങ്ങളുടെ അകമ്പടിയോടെ തിയേറ്ററുകളെത്തിയ ചിത്രമാണ് കോടതിമുറിക്കുള്ളിലെ കഥ പറയുന്ന കോര്‍ട്ട് റൂം ഡ്രാമ- സുരേഷ് ഗോപി ജെ.എസ്.കെ യായി എത്തുന്ന ജെ.എസ്.കെ ജാനനകി വി വെഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള. ചിന്താമണി കൊലെക്കേസിലെ പോലെ തന്നെ പഞ്ച് ഡയലോഗുകളുമായി കോര്‍ട്ടില്‍ മാത്രമല്ല, സ്‌ക്രീനിലാകെ ആടിത്തിമിര്‍ക്കുന്ന സുരേഷ് ഗോപിയെയാണ് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ജെ.എസ്.കെ. നെടുങ്കന്‍ ഡയലോഗുകള്‍ ഇടമുറിയാതെ പറഞ്ഞ് തിയേറ്ററില്‍ കൈയ്യടി നേടുന്ന സുരേഷ് ഗോപിയുടെ മാസ്മരിക പ്രകടനം കൊണ്ട് സമ്പന്നമാണ് ചിത്രം. സുരേഷ് ഗോപിക്കു വേണ്ടി എഴുതിയ ഡയലോഗുകള്‍ രണ്‍ജി പണിക്കരുടെ ഡയലോഗുകള്‍ക്ക് ഒപ്പം നില്‍ക്കുമെന്നതില്‍ സംശയമില്ല.

'മിസ്റ്റർ & മിസിസ് ബാച്ചിലർ : മലയാള സിനിമാ റിവ്യൂ- ഡോ. മാത്യു ജോയിസ് , ലാസ്‌ വേഗാസ്

'മിസ്റ്റർ & മിസിസ് ബാച്ചിലർ : മലയാള സിനിമാ റിവ്യൂ- ഡോ. മാത്യു ജോയിസ് , ലാസ്‌ വേഗാസ്

'മിസ്റ്റർ & മിസിസ് ബാച്ചിലർ!' എന്ന സിനിമയിലൂടെ ഒരു ഹ്രസ്വദൂര സാഹസികതയ്ക്ക് തയ്യാറാകൂ! ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാള റൊമാന്റിക് കോമഡി ചിത്രം 'മിസ്റ്റർ & മിസിസ് ബാച്ചിലർ' ഇപ്പോൾ മനോരമമാക്സിൽ ലഭ്യമാണ്. സ്വന്തം വിവാഹം ഉപേക്ഷിക്കാൻ ധീരമായി തീരുമാനിക്കുന്ന ഉത്സാഹഭരിതയായ സ്റ്റെഫി എന്ന പ്രതിശ്രുത വധുവിനെ ചുറ്റിപ്പറ്റിയാണ് ഈ മനോഹരമായ ചിത്രം! അവളുടെ ഒളിച്ചോട്ടത്തിൽ, 40 വയസ്സുള്ള ആകർഷകനും നിസ്സംഗനുമായ ഒരു ബാച്ചിലറായ സിദ്ധുവിനെ അവൾ കണ്ടുമുട്ടുന്നു. സ്റ്റെഫിയുടെ നാടകീയമായ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണങ്ങളും ഈ അപ്രതീക്ഷിത സഹകരണം അവരെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നുവെന്നും വെളിപ്പെടുത്തുന്ന ഒരു രസകരവും ആവേശകരവുമായ യാത്രയാണ് ഈ ചിത്രം !